Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Defeat

തെരഞ്ഞെടുപ്പ് പരാജയം; എം.ബി. രാജേഷിനും ശാന്തകുമാരിക്കും രൂക്ഷ വിമർശനം

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പാർട്ടി വിശദമായി വിലയിരുത്തുന്നത്.

ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻമന്ത്രി എം.ബി. രാജേഷിനും കെ. ശാന്തകുമാരിക്കും എതിരേ കടുത്ത വിമർശനം ഉയർന്നു. ഇരു നേതാക്കളുടെയും പ്രവർത്തനശൈലിയും ജനങ്ങളുമായുള്ള അകൽച്ചയും തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ പരാജയത്തിനു പ്രധാന കാരണങ്ങളായെന്നാണ് വിലയിരുത്തൽ. എംഎൽഎമാരായിരുന്നിട്ടും ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

‌പാലക്കാട് മണ്ഡലത്തിൽ ഉണ്ടായ വോട്ടുചോർച്ചയെ ജില്ലാ കമ്മിറ്റി ഗൗരവവിഷയമായാണ് കണ്ടത്. പാർട്ടിയുടെ സ്വാധീനമേഖലകളിൽപോലും തിരിച്ചടി നേരിട്ടു. മണ്ഡലത്തിലെ പാർട്ടിപ്രവർത്തനം നിർജീവമായതും എതിരാളികൾക്കു രാഷ്‌ട്രീയമായി നേട്ടമുണ്ടാക്കാൻ അവസരമൊരുക്കിയതുമാണ് തിരിച്ചടിക്കു കാരണമായത്.

ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധിയും ഇടതുമുന്നണിക്കെതിരായ ജനവികാരം ശക്തമാക്കാൻ ഇടയാക്കിയ ഘടകങ്ങളിലൊന്നായിരുന്നുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനപരമായ പരാമർശങ്ങളുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിൽ കുറവുണ്ടെന്ന പരാതികൾ വ്യാപകമായി ഉയർന്നതായും ചില നേതാക്കളുടെ ആഡംബര ജീവിതശൈലി പൊതുസമൂഹത്തിൽ പ്രതികൂലധാരണ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളും പ്രകടനപത്രികയും ജനങ്ങളെ ആകർഷിക്കുന്നതിനു പര്യാപ്തമായില്ല. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാപ്രവർത്തനം സജീവമാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എസ്. സലീഖ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പുഫലം വിശദമായി ചർച്ച ചെയ്തത്. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ സംഘടനാപരവും രാഷ്‌ട്രീയവുമായ തിരുത്തലുകൾ നടപ്പാക്കേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.

Kerala

സ്വർണക്കൊള്ള തെരഞ്ഞെടുപ്പു പരാജയത്തിന് പ്രധാന ഘടകമായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയത്തിന് പ്രധാന ഘടകകമായതായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ശബരിമലയല്ല, വ്യത്യസ്ത ഘടകങ്ങൾ ആയിരുന്നു. ഇതിൽ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല എൽഡിഎഫിന്‍റെ പരാജയ കാരണമെങ്കിൽ പത്തനംതിട്ട ജില്ലയിലെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ ഇത്തവണ ബിജെപിക്ക് നഷ്ടമാകുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപി വിജയത്തോട് അടുത്തിരുന്നു. എന്നാൽ, ഇതും നഷ്ടമായി. ഈ പ്രത്യേക വിഷയം ബാധിച്ചെങ്കിൽ ഇവിടെയെല്ലാം എൽഡിഎഫ് പരാജയപ്പെടേണ്ടതല്ലേ. ഇതിൽ ബിജെപിക്ക് വലിയ വിജയം ലഭിക്കേണ്ടതല്ലേ.

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിയും യുഡിഎഫും വലിയ തോതിൽ ഉപയോഗിച്ചിരുന്നു. പാട്ടായും മറ്റു പലതരത്തിലും പ്രത്യേക രീതിയിൽ പ്രചാരണത്തിൽ ഇത് ഉയർത്താൻ ശ്രമിച്ചു.

എന്നാൽ, ഇതിലെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലായിരുന്നു. തട്ടിപ്പുകൾക്കെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഹൈക്കോടതി നിർദേശത്തോട് സർക്കാർ പൂർണമായി യോജിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ പരാജയത്തിന് കാരണം ബിജെപിയും യുഡിഎഫും ചേർന്ന പരസ്പര സഹകരണ മുന്നണിയായിരുന്നു. എൽഡിഎഫിനെ തോൽപ്പിക്കാൻ പ്രാദേശികമായി ഒന്നിച്ച് അണിനിരക്കുന്ന സമീപനം ബിജെപിയും യുഡിഎഫും താത്കാലിക നേട്ടത്തിനു വേണ്ടി നടത്തി. ബിജെപി ഉയർത്തിയ അപകടകരമായ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ എൽഡിഎഫിനായി.

തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ടും കൂടുതൽ വോട്ടിംഗ് ശതമാനവും എൽഡിഎഫിനായിരുന്നു. 12 സീറ്റുകളിൽ 60 വോട്ടിനു താഴെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പരാജയപ്പെട്ടത്. ബിജെപി ജയിച്ച 26 വാർഡുകളിൽ യുഡിഎഫ് 1000ത്തിൽ താഴെയാണ് വോട്ട് നേടിയത്. യുഡിഎഫ് ജയിച്ച 11 സീറ്റുകളിൽ ബിജെപിക്ക് ആയിരത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. എന്തോ ഒരു നീക്കമുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു.

Latest News

Corehub Up